മരിച്ഝാംപി ദുരന്തം
From Wikipedia, the free encyclopedia
ഓർക്കണം.. മാരീ ഝാംപി യ്ക്കിന്ന് 43 വയസ്സ് (പ്രകാശ് കുറുമാപ്പള്ളി )
മരിച്ഝാംപി ദുരന്തം | |||
---|---|---|---|
-യുടെ ഭാഗം | |||
സ്ഥലം | മരിച്ഝാംപി 22.1070°N 88.9510°E / 22.1070; 88.9510 | ||
Parties to the civil conflict | |||
| |||
Lead figures | |||
| |||
Casualties | |||
|
എന്നുംഎങ്ങും കൊടുംചതികളുടേ യും കൊടിയ ക്രൂരതകളുടേയും, നിസ്സഹായരും നിരാലംബരവുമായ മനുഷ്യക്കൂട്ടങ്ങളെ കുരുതി കഴിച്ച് ആ രക്തപ്പുഴയിൽ ആറാടിത്തിമർത്ത്, പൈശാചികശക്തിയാൽ അധികാര മാളാൻ നിയുക്തരായ വർഗ്ഗമാണ് കമ്യൂണിസ്റ്റ് മാർക്സിസ്റ്റുകൾ.ഒരല്പം സ്വാധീനമുള്ളിടത്തെല്ലാം അവരത് ചെയ്തിട്ടുണ്ട്. അതേ ചെയ്തിട്ടുള്ളൂ. സമഭാവനയോടെയുള്ള ഒരു ഭരണം അവർക്കെന്നും നിഷിദ്ധമായിരുന്നു.
ഭാരതം അനുഭവിച്ച ഏറ്റവും വലിയ നരഹത്യ, ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയൻവാലാബാഗ് വെടിവെപ്പിനേ ക്കാൾ പതിന്മടങ്ങ്, സ്വാതന്ത്ര്യാന ന്തരഭാരതത്തിൽ, മാർക്സിസ്റ്റുക ളാണ് ചെയ്തത്. ബംഗാളിലെ ഗോമതിനദിയിലെ ദ്വീപായ മാരീഝാംപി ( Marichjanpi)നടന്ന ആ കൂട്ടക്കൊലയ്ക്ക് ഇന്ന് ( 2022ജനുവരി 31-ന്) 43 വയസ്സാണ്.
1971 ൽ ബംഗളാദേശ് രൂപമെടുത്തു. മുസ്ലീംരാഷ്ട്രമായിത്തന്നെ! അരക്ഷി തരായ ഹിന്ദുക്കൾ കൂട്ടത്തോടെ അതിർത്തികടന്ന് ബംഗാളിലേയ്ക്ക് പലായനം ചെയ്തു തുടങ്ങി.അവർ രക്ഷതേടിയെത്തിയത് ഈ മാരിഝാംപി ദ്വീപിലായിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് ജ്യോതി ബസു അവർക്കൊപ്പമാ ണെന്ന് അഭിനയിച്ച് അധികാരക്ക സേരയിലേക്ക് നടന്നടുത്തു.1977 ജൂൺ 21 ന് മുഖ്യമന്ത്രിയായി അവരോധിയ്ക്കപ്പെട്ടതോടെ മാരീഝാംപിയിലെ പാവം അഭയാർത്ഥികളോടുള്ള മനോഭാവത്തിൽ വലിയമാറ്റം ഉണ്ടായി. സായുധവിപ്ലവവും ചോരപ്പുഴയുമാണ് അധികാരത്തി ലേയ്ക്കുള്ള എളുപ്പവഴി എന്ന് വിശ്വസിച്ച ജ്യോതിബസു അതിന് വേദി നിശ്ചയിച്ചത് ഈ ദ്വീപായിരുന്നു. അഭയാർത്ഥികളെ അറവുമാടുകളാ യും ലക്ഷ്യമിട്ടു. 1979 ജനുവരി 31ന് ജ്യോതിബസുവിൻ്റെ പോലീസും, പോലീസായി ചമഞ്ഞ സി.പി.എം അക്രമികളും വെടിവെപ്പും കൊടിയ അക്രമങ്ങളും ഹിന്ദുഅഭയാർത്ഥികൾ ക്കെതിരെ(അതങ്ങിനെത്തന്നെയാണ് പറയേണ്ടത്,സത്യവുമതാണ്) അഴിച്ചുവിട്ടു. രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്.
നിരവധി പുസ്തകങ്ങൾ ഈ നരഹത്യയ്ക്കെതിരെ പ്രസിദ്ധീകൃത മായി. 'അധികാരത്തിമിരാന്ധർ' എഴുത്തുകാരേയും, നിക്ഷ്പക്ഷമാധ്യമ ങ്ങളേയും ഭീഷണിപ്പെടുത്തി വരുതി യിൽ നിർത്തുവാൻ തുനിഞ്ഞു.
പല 'ഓർമ്മപ്പെരുന്നാളു ' കളും വാരിയെഴുതി ഏമ്പക്കംവിടുന്ന ഒരു മാമാപത്രവും ഇങ്ങനെയൊരു സംഭവം നടന്നതായേ സൗകര്യപൂർവ്വം ഓർക്കുന്നില്ല..
പക്ഷേ എത്ര കാലം !!
മരിച്ഝാംപി ദ്വീപിൽ 1977- 79-ൽ അനധികൃതമായി കുടിയേറിപ്പാർപു തുടങ്ങിയ ബംഗാളി അഭയാർഥികളെ ബലപൂർവം ഒഴിപ്പിക്കാൻ അന്ന് പശ്ചിമബംഗാളിൽ അധികാരത്തിലിരുന്ന ഇടതു പക്ഷ സർക്കാർ 1978 ഡിസമ്പർ മുതൽ കൈക്കൊണ്ട കടുത്ത നടപടികൾ 1979 ജനവരി മാസാവസാനത്തിൽ പൊലീസ് വെടിവെപ്പിൽ കലാശിച്ചു. മെയ് 14-15 തിയ്യതികളിൽ നിവാസികൾ ബലപൂർവം കുടിയൊഴിപ്പിക്കപ്പെട്ടു. ഇത് അനേകം അഭയാർഥികളുടെ മരണത്തിന് കാരണമായി. ഈ സംഭവം മരിച് ഝാംപി കൂട്ടക്കൊലയെന്നും, മരിച് ഝാംപി സംഭവമെന്നും അറിയപ്പെടുന്നു [1][2],[3]. സംഭവസമയത്ത് പശ്ചിമബംഗാളിൽ ജ്യോതി ബസു മുഖ്യമന്ത്രിയും സി.പി.എം ഭൂരിപക്ഷകക്ഷിയുമായുള്ള കൂട്ടു മന്ത്രിസഭയായിരുന്നു അധികാരത്തിൽ[4].